ഇന്നലെയാണ് പ്രേരണാ കുറ്റം ചുമത്തി പോലീസ് നിധിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത് നിധിനാണെന്ന് ശരണ്യ നേരത്തെ മൊഴി നല്‍കിയിരുന്നു.
വലിയന്നൂർ സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ സ്ഥലത്തില്ല എന്ന മറുപടിയാണ് പോലീസിന് നല്‍കിയത്. അതോടെ നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് വീണ്ടും നോട്ടീസ് നല്‍കി.
Original reporting. Fearless journalism. Delivered to you.